“വിള്ളൽ കണ്ടപ്പോൾ ഏറെ വിഷമമായി. പ്ലാസ്റ്റർ പൊട്ടലോ കിനിവോ അല്ല, സ്ലാബ് തന്നെ പൊട്ടിയതാണ്
ആകെ 40 വീടുകളുടെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്.
ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല.