സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ സമയമെടുത്തതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് ഒരു അഭിഭാഷകന് അവകാശപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.
മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്നുവെന്നും ദേശവിരുദ്ധ വിഘടനവാദ ഭീകര സംഘടനകൾക്ക് ഫണ്ടു നൽകുന്നുവന്നെും ആരോപിച്ചാണ് കേസ്.