കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 3 കാറുകളിലാണ് ഇത്തരത്തിൽ മോഷണം നടന്നത്
വീട്ടിലുണ്ടായിരുന്ന മൂന്ന് സി.സി.ടി.വി.കളില്‍ രണ്ടെണ്ണം മോഷ്ടാക്കള്‍ തിരിച്ചുവയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം നോക്കി എത്തിയ മനോജ് വീട്ടിനുള്ളില്‍ കടന്ന് ഓമനയുടെ മുഖത്ത് അമര്‍ത്തി ബോധം കെടുത്തിയാണ് ഒന്നര പവന് തൂക്കം വരുന്ന 2 വളകളും രണ്ട് പവന്റെ മാലയും കവര്‍ന്നത്.
ബൈക്കില്‍ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിലാക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്
സ്വർണത്തിനൊപ്പം 15 ലക്ഷം രൂപയും കവർന്നതായി സംശയിക്കുന്നുണ്ട്.
ഇയാളും സുഹൃത്തും ചേര്‍ന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടന്നു കളയുകയായിരുന്നു
സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു.
പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പൊലീസ് പിടികൂടി