റാനിപത്ത്, ആറക്കോണം എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നത്.
പുതിയ വിദ്യാഭ്യാസ നയം അംഗീകരിച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരമുള്ള ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധം.
തമിഴ്നാട് മയിലാടുതുറ മുട്ടത്താണ് സംഭവം.
അയ്യാസാമി എന്ന യുവാവാണ് ക്രൂരമര്‍ദനത്തിന് ഇരയായത്.
ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തഞ്ചാവൂര്‍ സ്വദേശികളായ സാമുവലിന്റെയും മകള്‍ സന്ധ്യയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
മധുര സ്വദേശിനിയായ പതിനഞ്ചുകാരിയുടെ പിതാവ് നല്കിയ പരാതിയിലാണ് അറസ്റ്റ്.
മധുര സ്വദേശിയായ വിദ്യാർഥിനിയെ ഷാ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിലാണ് നടപടി.
അണ്ണാമലൈ നാളെ നടത്താനിരുന്ന പ്രതിഷേധറാലിക്ക് പൊലീസ് അനുമതിയില്ല. അനുവാധമില്ലാതെ റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മധുരൈ പൊലീസ് അറിയിച്ചു. സ്വയം ചാട്ടവാറിന് അടിച്ച് തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് അണ്ണാമലൈ തുടക്കമിട്ടിരുന്നു. 48 ദിവസത്തെ വ്രതം...
ആദ്യഘട്ട വരിക്കാരുടെ ലിസ്റ്റും തുകയും മുസ്്ലിംലീഗ് നീലഗിരി ജില്ലാ പ്രസിഡന്റ് ബാപ്പുഹാജി നെലാകോട്ട , ചന്ദ്രിക ഡി ജി എം നജീബ് ആലിക്കലിന് കൈമാറി