എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി
ഹയര്‍സെക്കന്‍ഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.
ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.
ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം
സ്വകാര്യ ട്യൂഷന് സെന്ററുകളെ സഹായിക്കുന്നതിനായി അധ്യാപകരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായി എന്നാണ് പ്രാഥമിക നിഗമനം.
72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.
എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ട് എന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന് വിശദീകരിച്ചു.
പനി കഴിഞ്ഞ് വരുമ്പോള്‍ പരാമര്‍ശം സജി ചെറിയാന് തിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
പരീക്ഷയെഴുതിയത് 1066 വിദ്യാർത്ഥികൾ