ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും മുസ്ലിംലീഗ് എം.പിമാർ ആവശ്യപ്പെട്ടു
എസ്കെ യാദവിന്റെ വിധിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉണ്ടായിരുന്നത്.
കേസിലെ വിചാരണ അവസാനിപ്പിക്കുന്നതിനായി ജസ്റ്റിസ് യാദവിന് മൂന്നു തവണയാണ് എക്സ്റ്റന്‍ഷന്‍ നല്‍കിയിരുന്നത്