റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ ആയുധ സഹായമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളപായമില്ലെന്നും ആക്രമണ ശ്രമം തടഞ്ഞെന്നും റഷ്യ അറിയിച്ചു
അതേസമയം വ്ലാഡിമിർ പുട്ടിനോ റഷ്യൻ അധികൃതരോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.
ബി.ബി.സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
അതേസമയം ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രയാൻ -3 സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു.
മോസ്കോ സമയം ഉച്ചയ്ക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്
കുട്ടികളെയും പൗരമാരെയും സംരക്ഷിക്കുന്നതിനാണ് ഈ നിയമമെന്ന് ഡുമ സ്പീക്കര്‍ പറഞ്ഞു
പ്രധാനമന്ത്രി മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും തമ്മില്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. യുക്രൈനിലെ യുദ്ധത്തിന് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. വാഗ്നര്‍ ഗ്രൂപ്പിനെ നേരിട്ട് വിജയം വരിച്ച പുട്ടിന്റെ നടപടിയെ മോദി പ്രശംസിച്ചതായും റഷ്യ...
യുക്രൈന് യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമായ വാഗ്നര്‍ സേന അവര്‍ക്കുനേരെ തന്നെ തിരിഞ്ഞത് റഷ്യക്കും പുടിനും ഒറ്റ ദിവസം കൊണ്ട് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
ഒരുകാലത്ത് പ്രിഗോഷ് പുട്ടിന്റെ ഷെഫായാണ് അറിയപ്പെട്ടത്. ഇയാളെ വാഗ്നര്‍ സേനയുടെ തലവനാക്കിയതും പുട്ടിനാണ്.