കൊലപാതകത്തിന് ഇയാളെ സഹായിച്ച നഴ്സുമാരായ റോജി പത്ര, എജിത ഭൂയാന്‍ എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു.
മേല്‍ജാതിക്കാരിയായ ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ചെന്നൈയിലെ എം.ടി.സി ബസ് കണ്ടക്ടര്‍ ആണ് കൊല്ലപ്പെട്ടത്.
ക്ഷേത്ര മൈതാനത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞ പതിനഞ്ചു വയസ്സുകാരനെയാണ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.
ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്
പെണ്‍കുട്ടിയെ കരാട്ടെ പഠിപ്പിച്ചിരുന്നയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പരാതി ഉയര്‍ന്നിരുന്നു
സംഭവത്തിൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
കേസിലെ പങ്കാളിത്തത്തെ കുറിച്ച് കൂടുതല്‍ അറിയാനാണ് നുണപരിശോധന നടത്തുന്നത്
കേസിലെ ഏഴ് പ്രതികൾക്കും കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 30 ന് വിധിക്കും