ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി
വെള്ളക്കരവും അഞ്ച് ശതമാനം വര്‍ധിക്കും
യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക.
തിരുവനന്തപുരം മലയിന്‍കീഴ് സെക്ഷന്‍ ഓഫീസിലെ ലൈന്മാന് എം.ജെ അനില്‍കുമാറാണ് തട്ടിപ്പ് നടത്തിയത്
ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ മേയ് വരെ തത്സമയ വിപണിയില്‍നിന്നോ ഹ്രസ്വകാല കരാറുകളിലൂടെയോ കൂടിയ നിരക്കു നല്കി വൈദ്യുതി വാങ്ങേണ്ടിവരുമെന്ന അവസ്ഥയിലാണ്.
യൂണിറ്റിന് 10 പൈസ വീതമായിരിക്കും പിരിക്കുക
വൈദ്യുതി നിരക്ക് കൂട്ടിയതിന് പുറമെയാണ് 9 പൈസ വെച്ച് സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനമാനിച്ചത്
ഇതിനുപുറമേയാണ് 19 പൈസ സര്‍ച്ചാര്‍ജ് നല്‍കേണ്ടിവരുന്നത്. കെ.എസ്.ഇ.ബി. സ്വമേധയാ നിശ്ചയിച്ച 10 പൈസയും റെഗുലേറ്ററി കമ്മിഷന് അനുവദിച്ച ഒന്‍പത് പൈസയുമാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ്.
യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും
ജനവിരുദ്ധ സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ പ്രധിഷേധം കോണ്‍ഗ്രസ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്