രണ്ട് പൊതുറാലികളില്‍ രാഹുല്‍ പങ്കെടുക്കും.
ജമ്മു കശ്മീരില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. സെന്‍ട്രല്‍ ഷാല്‍തെങ്ങില്‍ നിന്ന് ജെകെപിസിസി അധ്യക്ഷന്‍ താരിഖ് ഹമീദ് കരായെ മത്സരിപ്പിക്കും. നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് പാര്‍ട്ടി മത്സരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ...
അഞ്ചുസീറ്റുകളിൽ സൗഹൃദ മത്സരം നടത്താനും ഇരുപാർട്ടികളും തമ്മിൽ ധാരണയായതായി ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു.
അതുകൊണ്ടാണ് ജമ്മു കശ്മീരിലെ ജനങ്ങളുമായി സൗഹൃദമുള്ള സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും നാഷണൽ കോൺഫറൻസും ഒരുമിച്ചതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പട്ടിക പുറത്തു വിട്ട് ഒരു മണിക്കൂറിനകം തന്നെ പിന്‍വലിക്കുകയായിരുന്നു.
കേന്ദ്രഭരണപ്രദേശങ്ങൾ സംസ്ഥാനങ്ങളായി മാറാറുണ്ട്. എന്നാൽ സംസ്ഥാനങ്ങൾ കേന്ദ്രഭരണപ്രദേശങ്ങളായി മാറുന്നത് ഇതാദ്യമായാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ശ്രീനഗറില്‍ ബുധനാഴ്ച രാത്രി യോഗം ചേര്‍ന്നിരുന്നു.
ജമ്മു കശ്മീരിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിൻ്റെ സന്ദർശനം.
നിയന്ത്രണ രേഖക്ക് സമീപം മാചൽ സെക്ടറിലായിരുന്നു ആക്രണം.