അന്താരാഷ്ട്ര നാണയ നിധി അടുത്തിടെ പുറത്തിറക്കിയ ‘വാർഷിക ഇന്ത്യ ആർട്ടിക്കിൾ IV കൺസൾട്ടേഷൻ റിപ്പോർട്ടിൽ ‘ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം ശക്തമാക്കൽ’ എന്നതിനായി ഒരു വലിയ ഭാഗവും നീക്കിവെച്ചതായി രമേശ് ചൂണ്ടിക്കാട്ടി.
കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടും ചരിത്രത്തിലൊരിക്കലും സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് നാടുകടത്തിയിട്ടില്ലെന്ന് ജയ്റാം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ദരിദ്രരായ കോടിക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി
നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.
മണിപ്പൂർ, സംഭാൽ, ഡൽഹിയുടെ ക്രമസമാധാനം എന്നിവക്കെതിരായ ഇന്ത്യൻ പാർട്ടികളുടെ ആക്രമണത്തിന് സർക്കാർ സൗകര്യമൊരുക്കുകയാണ്. ഇതിൽ പ്രതിരോധവും ക്ഷമാപണവും ഏറെയുണ്ട് -കോൺഗ്രസ് നേതാവ് പറഞ്ഞു.
ഇരട്ട എൻജിൻ സർക്കാർ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ അശാന്തിക്ക് കാരണം അമിത് ഷാ ആണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘നബാർഡി’ന്റെ ആൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സർവേ 2021-22ൽ നിന്നുള്ള പുതിയ ഡേറ്റ പ്രകാരം ഇന്ത്യയുടെ ‘ഡിമാൻഡ് പ്രതിസന്ധി’ വരുമാന സ്തംഭനാവസ്ഥയുടെ അനന്തരഫലമാണ് എന്നതിന്റെ തെളിവുകൾ പുറത്തുവിടുന്നുവെന്നും സർവേയിൽനിന്നുള്ള പ്രധാന കാര്യങ്ങൾ ഉദ്ധരിച്ച് രമേശ്...
തൊഴിൽ നഷ്ടവും ഫാക്ടറി അടച്ചുപൂട്ടലും സൂറത്തിലെ വജ്രത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നും അതിൻ്റെ ഫലമായി 18 മാസത്തിനിടെ 71 ആത്മഹത്യകൾ ഉണ്ടായെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഒരു മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് എക്സ് പോസ്റ്റിൽ...
നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം.
പത്ത് വർഷത്തിന് ശേഷം, യാഥാർത്ഥ്യം മറ്റൊരു കഥയാണ് പറയുന്നത്,’ ജയറാം രമേഷ് തന്റെ എക്സിൽ പോസ്റ്റ് ചെയ്തു.