ഹേമ കമ്മിറ്റിക്ക് നല്കിയ മൊഴിയില്‍ കൃത്രിമത്വം നടന്നെന്ന് സംശയിക്കുന്നതായി നടി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവെച്ച ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വിവരാവകാശ കമ്മീഷനിലും നീക്കങ്ങള്‍ നടന്നതായി സൂചന.
രഹസ്യവിവരങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ഒരു പരാതി കൂടി ലഭിച്ചു.
വിവരാവകാശ കമ്മിഷന്റെ അനുമതി ഇല്ലാതെ വെട്ടി ഒഴിവാക്കിയ ഭാഗങ്ങളാണ് പരിശോധിക്കുന്നത്.
നിലവില്‍ സുപ്രീംകോടതിയുടെ രണ്ട് ബെഞ്ചുകള്‍ ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ പരിഗണിക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം പുറത്ത് വിടാതിരുന്നതിന് സർക്കാർ മറുപടി പറയണമെന്നും താരം തുറന്നടിച്ചു
താത്കാലിക കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ജഗദീഷിന് അതൃപ്തിയുണ്ടെന്നാണ് വിവരം
ഹേമ കമ്മിറ്റിയില്‍ മൊഴി നല്കിയവര് സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയരുന്ന ആരോപണങ്ങളിലും വിവാദങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ഒഴിച്ചുകളിക്കുകയാണെന്നും പ്രതികൂട്ടില്‍ സര്‍ക്കാരാണെന്നും വി ഡി സതീശന് പ്രതികരിച്ചു....