ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു
അപകടത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉജ്ജം പര്‍മര്‍ എന്ന 95കാരിയെ കാണാതാവുന്നത്.
ഗുജറാത്ത് ഫ്ലൂറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) പ്രൊഡക്ഷന്‍ യൂണിറ്റിലെ പൈപ്പില്‍ നിന്ന് വിഷവാതകം ചോര്‍ന്നായിരുന്നു അപകടം
അപകടത്തില്‍ ഒരു കണ്ണ് പൂര്‍ണമായി നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്തു
അഹമ്മദാബാദ് സ്വദേശിയായ ഭവികിനെയാണ് കൊലപ്പെടുത്തിയത്
പുതിയ കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കാന്‍ ആര്‍കിടെക്റ്റുകള്‍ക്ക് പുറമെ, വാസ്തുവിദഗ്ധന്, ജ്യോതിഷി എന്നിവരെ കൂടി അധികൃതര്‍ നിയമിച്ചിരുന്നു
ഓഖാ തീരത്തെ കരാർ തൊഴിലാളിയായ ദീപേഷ് ഗോഹിലാണ് പ്രതിദിനം 200 രൂപ കൂലിക്ക് സ്വന്തം രാജ്യത്തെ പാക്കിസ്ഥാന് ഒറ്റു കൊടുത്തത്.
അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്പറേഷന് ലിമിറ്റഡ് സ്ഥിരീകരിച്ചു.
ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.