പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
സ്കൂളിലെ പ്രധാനാധ്യാപകന്റെയും മറ്റ് അധ്യാപകരുടെയും സഹപാഠികളുടെയും, മുന്നില്‍വെച്ചാണ് കുട്ടിയെ മണ്ണുപുരണ്ട ചെരിപ്പുമാല അണിയിച്ച് നടത്തിയതെന്നാണ് പരാതി.
ഇംഗ്ലീഷ് ഭാഷയെ എതിര്‍ക്കുന്നവര്‍ അവരുടെ മക്കളെ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണെന്നും തുറന്നടിച്ചു