ഇടുക്കി പൂപ്പാറയില്‍വെച്ച് ചക്കക്കൊമ്പന് എന്ന ആനയെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കൊച്ചി- ധനുഷ്കോടി ദേശീയ പാതയോരത്തായിരുന്നു അപകടം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും...
ആനയുടെ മുന്നിൽ പെട്ട വിശാലിനെ ആന എടുത്തെറിയുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം
കഴിഞ്ഞ ദിവസം രാത്രി 12 മണിയ്ക്കാണ് ആക്രമണമുണ്ടായത്
കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാഞ്ഞിരപുഴ വനം സ്റ്റേഷനിലെ വനപാലകര്‍ കൃഷിയിടത്തിലെത്തി കൃഷി നാശം വിലയിരുത്തി.
വരക്കുളം ഭാഗത്ത് കുറച്ചുദിവസങ്ങളായി നിലയുറപ്പിച്ച ആനക്കൂട്ടമാണ് ജനവാസമേഖലയിലിറങ്ങിയതെന്ന് വനംവകുപ്പ് അറിയിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിക്ക് കാപ്പിത്തോട്ടത്തില്‍ ജോലിക്ക് പോകവെയാണ് ആനയുടെ ആക്രമണമുണ്ടായത്
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ചക്കക്കൊമ്പന് എന്ന കാട്ടാനയാണ് ശക്തിവേലിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്