പുതുപ്പരിയാരം സ്വദേശിനി റിന്‍സിയാണ് ഇന്നലെ ജീവനൊടുക്കിയത്.
ഇരുവരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.
ഒപ്പമുണ്ടായ സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്.
പ്രവേശനത്തിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടയുകയായിരുന്നു.
ഒരു ആണ്‍കടുവയെയും ഒരു പെണ്കടുവയെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
മുന്നറിയിപ്പുകള്‍ അവഗണിച്ച് പോയതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം
ബംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്സി നഴ്സിങ്...
തൃശൂർ : തൃശ്ശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ചിറയ്ക്കൽ ഗണേഷൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാമത്തെയാളുടെ...