തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള് പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്.
പി.കെ ഫിറോസിനെ മര്‍ദിച്ച് പ്രവര്‍ത്തകരെ രോഷാകുലരാക്കാനാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ ഫിറോസിന്റെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാന്‍ ശ്രമിച്ച പി.കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്.
ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന് അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു.
നോട്ട് നിരോധനം നിയമവിധേയമല്ലാത്ത ഒരു അധികാരപ്രയോഗമായിരുന്നു, അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ നടപടിയായിരുന്നു അത്. എന്നാല്‍ ഇത് സംഭവിച്ചത് 2016ല്‍ ആണ് എന്നതിനാല്‍ പഴയ സ്ഥിതി ഇനി പുനഃസ്ഥാപിക്കാനാവില്ലെന്നും ജസ്റ്റിസ് നാഗരത്ന വിധിപ്രസ്താവത്തില്‍ പറയുന്നു.
പുതിയ ലോകവും ആ വലിയ വ്യക്തിയെ സ്നേഹിക്കുന്നു. ഫുട്ബോള്‍ ചരിത്രം പരിശോധിച്ചാലറിയാം ആദ്യ സൂപ്പര്‍ താരമെന്നത് പെലെയാണെന്ന്. എല്ലാവര്ക്കും പ്രിയങ്കരനായി അദ്ദേഹം മാറിയത് വ്യക്തിഗത മികവില്‍ തന്നെയായിരുന്നു.
2023നെ പരമാവധി രക്തരൂഷിമാക്കാന് അവര്‍ ആവുന്നതെല്ലാം ചെയ്തു. 2006ന് ശേഷം ഇത്രയേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ട മറ്റൊരു വര്‍ഷമുണ്ടായിട്ടില്ല.
ഉമ്മന്‍ചാണ്ടിയും സഹപ്രവര്‍ത്തകരും സി.ബി.ഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഗ്നിശുദ്ധിവരുത്തി ശിരസുയര്‍ത്തിനില്‍ക്കുമ്പോള്‍ സാമാന്യ നീതിയെ വലിച്ചുകീറി എന്തുവിലകൊടുത്തും പ്രതിയോഗികളെ സമൂഹത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പിണറായിയും കൂട്ടരും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
ആയിരം പേജുകളില്‍ ഇടയ്ക്കിടെ ആകര്‍ഷകമായ അനേകം ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഈ ഗ്രന്ഥശില്‍പം മലയാളത്തിലെ രാഷ്ട്രീയ സാഹിത്യ ശാഖയ്ക്ക് 'ചന്ദ്രിക' നല്കിയ അനര്‍ഘമായ ഒരു മുതല്‍ക്കൂട്ടാണ്
2023 ജനുവരി ഒന്ന് മുതൽ ചന്ദ്രിക വാർഷിക വരി സംഖ്യ 2600/- രൂപയായി വർദ്ധിപ്പിക്കുന്നതാണ്.
വിവരങ്ങള്‍ ചികഞ്ഞെടുത്ത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍ നിങ്ങള്‍ തല്പരനാണോ ? എങ്കിലിതാ സുവര്‍ണാവസരം!