പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.
24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്‍പ്പെടെ 11 വിമാന സര്‍വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി
ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി
സ്കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്
രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്.
തിന്റെ ഭാഗമായി നഗരവാസികള്‍ക്ക് തങ്ങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് യാത്രക്കാര്‍ക്ക് നഗരത്തിലെ സിറ്റി ടെര്‍മിനലില്‍ സൗജന്യ ചെക്ക് ഇന്‍ സൗകര്യം അനുവദിച്ചു.
ഈ മാസം 20ന് അമേരിക്ക ആസ്ഥാനമായുള്ള 'സ്പിരിറ്റ് എയര്‍ലൈന്‍സ്' വിമാനത്തിലാണ് സംഭവം
വിമാനത്തില്‍ അപകടമുണ്ടായ ഉടന്‍ സമയോചിതമായി ഇടപ്പെട്ട ജീവനക്കാരെ യുണറ്റൈഡ് എയര്‍ലൈന്‍സ് അധികൃതര്‍ അഭിനന്ദിച്ചു
ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു.
ഡിസംബറില്‍ ഇരട്ടിയിലേറെ നിരക്ക് ഉയര്‍ത്തിയാണ് എയര്‍ലൈനുകള്‍ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്