മൂന്നു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.
റമസാന്‍ നോമ്പിന്റെ ഭാഗമായി പുലര്‍ച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്
ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം.
കുട്ടി സഞ്ചരിച്ചിരുന്ന അതേവാഹനം ഇടിച്ചാണ് അപകടം
പാലക്കാട്ടേക്ക് സോപ്പ് നിര്‍മ്മാണത്തിനുള്ള അമോണിയ കെമിക്കലുമായി വന്ന ലോറിയാണ് ബൈക്കിലിടിച്ചത്.
ചാലക്കുടി പോട്ട ആശ്രമം സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്.
രുമ്പുപാലം ചെറായി പാലത്തിന് സമീപത്ത് വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു
വര്‍ക്കല സ്വദേശി കുമാരി (65), സഹോദരിയുടെ മകള്‍ അമ്മു (15) എന്നിവരാണു മരിച്ചത്.
12 സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്ക്കും അഞ്ചുകുട്ടികള്‍ക്കുമാണ് പരിക്കേറ്റത്