ജീവിക്കാനുള്ള അവകാശം ഓരോ മനുഷ്യനും ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയാണ്, പ്രത്യേകിച്ച് സര്‍ക്കാര്‍ കസ്റ്റഡിയിലുള്ളവരുടെ ജീവന്റെ സുരക്ഷ ഭരണകര്‍ത്താക്കളുടെ ബാധ്യതയാണ്.
ഹിജാബ് നിരോധനത്തിന്ശേഷം കര്‍ണാടകയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ മുസ്ലിം സംവരണം പൂര്‍ണമായും എടുത്തുകളയാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ പ്രഖ്യാപനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണ രാഷ്ട്രീയം മാത്രമാണ്.
മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ മേലാണ് സര്‍ക്കാര്‍ കൈവെച്ചിരിക്കുന്നത് എന്ന മുന്നറിയിപ്പാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹക്കുറ്റമായിക്കണക്കാക്കി കല്തുറങ്കിലടക്കുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നിലപാടിനെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഏതായാലും...
മനസ്സ് നിറയുന്ന നോമ്പുതുറക്കാഴ്ചയാണ് മെഡിക്കൽ കോളേജ് പോലെയുള്ള ആശുപത്രികൾക്ക് സമീപം രോഗികളുടെ കൂട്ടിരിപ്പുകാർക്കും നോമ്പെടുക്കുന്ന രോഗികൾക്കും വേണ്ടി ഒരുക്കുന്ന നോമ്പുതുറകൾ
ഖാഇദെ മില്ലത്തിന്റെ വേര്പാടിന് ഇന്ന് 51 വര്‍ഷം
ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഈ വേളയില്‍ സത്യാഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്.
പ്രപഞ്ചം നിലനില്‍ക്കുന്നത് പ്രാപഞ്ചിക നിയമങ്ങളുടെ കരുത്തിലും നിയന്ത്രണത്തിലുമാണെന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണ്. അവയൊന്നും മനുഷ്യ നിര്‍മിതമല്ലെന്നത് അനുഭവ യാതാര്‍ത്ഥ്യവുമാണ്.